്യൂയോര്‍ക്ക്: ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്താന്‍ ശ്രമിച്ചവര്‍ക്കൊക്കെ വലിയ തിരിച്ചടിയാണ് ജം എക്കാലവും ല്‍കിയിട്ടുള്ളതെന്ന് മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ടൈസന്‍ സെന്ററില്‍ ഇന്ത്യാ പ്രസ് ക്ളബ് ഓഫ് ാര്‍ത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരം ജോണി ലൂക്കോസ് (മാരമ ടിവി), എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാറ്റ്െ) എന്നിവര്‍ക്ക് സമ്മാിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അടിയന്തരാവസ്ഥക്കാലത്ത് മാധ്യമങ്ങളെല്ലാം സര്‍ക്കാരിന്റെ വരുതിയിലായിരുന്നു. പക്ഷെ ഇലക്ഷന്‍ വന്നപ്പോള്‍ ഇന്ദിരാഗാന്ധിയെ തോല്‍പിച്ചാണ് ജം പ്രതികരിച്ചത്. അതേസമയം, 2002-ലെ ഗുജറാത്ത് കലാപത്തിുശേഷം ദേശീയ മാധ്യമങ്ങളെല്ലാം രേന്ദ്ര മോഡിക്ക് എതിരായിട്ടും അദ്ദേഹം ഗുജറാത്തില്‍ 2004-ല്‍ വന്‍ വിജയം ടിേ. ഇതു വൈരുദ്ധ്യമെന്നു തോന്നാം. ജാഗ്രവത്തായ ഒരു ജത ഇന്ത്യയിയിലുണ്ടെന്നതിനു തെളിവാണിത്. 2004-ലെ ബി.ജെ.പിയുടെ ഇന്ത്യാ ഷിൈംഗ് പ്രചാരണവും ഫലിച്ചില്ലെന്ന് ഓര്‍ക്കുക.
ഇന്ത്യന്‍ ഭരണഘടയില്‍ എല്ലാ കാര്യങ്ങളും തന്നെ ഏറെ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. പക്ഷെ മാധ്യമ സ്വാതന്ത്യ്രത്തെക്കുറിച്ച് പ്രത്യേക പരാമര്‍ശമൊന്നുമില്ല. മൌലികാവകാശമായ അഭിപ്രായ സ്വാതന്ത്യ്രത്തെപ്പറ്റി മാത്രമാണ് ഭരണഘട പറയുന്നത്. അതു മൌലികാവകാശമാക്കിയതിലൂടെ തന്നെ മാധ്യമ സ്വാതന്ത്യ്രം അതിരില്ലാത്തതാണ് എന്നാണ് എഴുതിയിരിക്കുന്നത്. ിര്‍വചങ്ങള്‍ക്ക് അതീതമാണത്. മാധ്യമ സ്വാതന്ത്യ്രത്തെ ിയന്ത്രിക്കാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍ പരിധികള്‍ ഭരണഘടയില്‍ തന്നെ ിശ്ചയിക്കേണ്ടതായിരുന്നു. അതു ചെയ്തില്ല. ജാധിപത്യത്തിന്റെ ിലില്‍പിന്റെ അടിത്തൂണ്‍ തന്നെ ഈ സ്വാതന്ത്യ്രമാണെന്ന് ഭരണഘടാ ശില്‍പികള്‍ കരുതി. മാധ്യമ സ്വാതന്ത്യ്രം അമിതമാകുമെന്നോ ദുരുപയോഗം ചെയ്യപ്പെടുമെന്നോ അവര്‍ ഭയന്നില്ല. അതുകൊണ്ടു തന്നെയാണ് മാധ്യമ സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്താാഗ്രഹിച്ചവര്‍ക്ക് തിരിച്ചടി രിേടേണ്ടിവന്നത്.
കേന്ദ്രത്തില്‍ പുതിയ സര്‍ക്കാര്‍ വന്നതിുശേഷം മാധ്യമങ്ങളെ അകറ്റി ിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന പരോക്ഷമായ വിമര്‍ശമുണ്ട്. പക്ഷെ ഇന്ത്യയില്‍ ജാധിപത്യത്തിന്റെ ശക്തി വളരെ വലുതാണ്. പ്രചാരണങ്ങളോ ിയന്ത്രണങ്ങളോ അല്ല ജത്തെ സ്വാധീിക്കുന്നത്. അതിപ്പുറത്തേക്ക് ചിന്തിക്കാന്‍ അവര്‍ക്കാകുന്നു എന്നാണ് ഇതേവരെയുള്ള ചരിത്രം തെളിയിച്ചിരിക്കുന്നത്.
രണ്ടുതവണ തൂക്കു പാര്‍ലമെന്റ് ഉണ്ടായപ്പോഴും സുഗമമായി സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞു എന്നത് ജാധിപത്യ വ്യവസ്ഥിതിയുടെ വിജയമാണ്. അതുപോലെ സുഗമമായ അധികാര കൈമാറ്റം ടക്കുന്നു എന്നത് മറ്റ് വികസ്വര രാഷ്ട്രങ്ങളിലൊന്നും കാണുന്ന കാര്യമല്ല. കോര്‍പറേറ്റ് മാധ്യമങ്ങള്‍ പോലും ജാധിപത്യത്ത്ി എതിരായ ിലപാട് ഒരിക്കലും എടുത്തിട്ടില്ല.
സ്വാതന്ത്യ്രവും ിഷ്പക്ഷമായ വിലയിരുത്തലിലൂടെ തികച്ചും അര്‍ഹതയുള്ളവര്‍ക്ക് തന്നെയാണ് അവാര്‍ഡ് ല്‍കുന്നത്. രാവിലെ ടന്ന സെമിാറുകളിലെ ആശയ ഗാംഭീര്യം അതിശയിപ്പിക്കുന്നതായിരുന്നു. ചേരികള്‍ മറന്ന് പ്രസ്ക്ളബില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാന്‍ കഴിയുന്നതും അഭിന്ദാര്‍ഹം തന്നെ.
പ്രധാമന്ത്രി രേന്ദ്ര മോഡി ്യൂയോര്‍ക്കില്‍ പ്രസംഗിച്ചത് മഹാസംഭവമാക്കി മാറ്റാന്‍ ഗുജറാത്തി സമൂഹത്തിായി. അതുപോലെ മലയാളി സമൂഹവും ഭിന്നതയ്ക്കപ്പുറത്ത് പൊതുവായ കാര്യങ്ങളില്‍ ഒറ്റക്കെട്ടായ പ്രവര്‍ത്തം കാഴ്ചവെയ്ക്കണമെന്നദ്ദേഹം അഭ്യര്‍ത്ഥിച്ചു.
തുറന്ന പെരുമാറ്റമാണ് എന്റെ ജീവിതത്തിലെ ട്ടേങ്ങള്‍ക്കൊക്കെ കാരണമെന്ന് ജോണി ലൂക്കോസ് പറഞ്ഞു. കൃത്രിമത്വത്തിാ, സത്യസന്ധമല്ലാത്ത പ്രവര്‍ത്തങ്ങള്‍ക്കോ താന്‍ മുതിര്‍ന്നിട്ടില്ല. എം.ജി രാധാകൃഷ്ണന്റെ പിതാവായ പി. ഗോവിന്ദപിള്ളയുമായി താന്‍ ടത്തിയ അഭിമുഖം സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കം മറക്കാറായിട്ടില്ല. തിക്കും അദ്ദേഹം പിതൃതുല്യായിരുന്നു. അഭിമുഖം പ്രശ്മായെങ്കിലും തന്നെ കുറ്റപ്പെടുത്താന്‍ അദ്ദേഹം മുതിര്‍ന്നില്ലെന്നു മാത്രമല്ല ജോണി ന്നായിട്ടാണ് അതു ചെയ്തതെന്ന് പറയാന്‍ പോലും മടിച്ചില്ല. അത്തരം വലിയ മുഷ്യരെ കണ്ടെത്തുക എളുപ്പമല്ല- ജോണി പറഞ്ഞു. പുരസ്കാരത്തിന്റെ പേരില്‍ ിന്ന് മാധ്യമശ്രീ ഒഴിവാക്കി ഐ.പി.സി.എന്‍.എ മാധ്യമ പുരസ്കാരം എന്നു മാത്രമാക്കണമെന്നദ്ദേഹം ിര്‍ദേശിച്ചു.
മാധ്യമ രംഗത്തെ ഗൌരവപൂര്‍വ്വം വീക്ഷിക്കുന്ന ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ ഇവിടെയുണ്ടെന്നതില്‍ സന്തോഷമുണ്ടെന്ന് എം.ജി. രാധാകൃഷ്ണന്‍ പറഞ്ഞു. മാധ്യമ രംഗത്ത് വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ സാങ്കേതിക വിദ്യകള്‍ പുതിയ സാധ്യതകളും വെല്ലുവിളികളും ഉയര്‍ത്തുന്നു. അതിനുസൃതമായി മാധ്യമ ലോകം മാറേണ്ടി വരുന്നു. കോര്‍പറേറ്റ്വത്കരണവും രാഷ്ട്രീയ മാറ്റങ്ങളും മാധ്യമ രംഗത്തെ സ്വാധീിക്കുന്നു. സഹിഷ്ണുത കുറഞ്ഞ സമൂഹവും ഉണ്ടാകുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ ഡോ. റോയ് പി. തോമസിയുേം പ്രിന്‍സ് മര്‍ക്കോസിന്റെയും ആദരിച്ചു. കൈരളി ടിവിയിലൂടെ ഡോ. റോയി തോമസ് അവതരിപ്പിക്കുന്ന ആരോഗ്യപംക്തി 500 എപ്പിസോഡ് പിന്നിടുകയും അതിു കേരളത്തില്‍ വലിയ പ്രചാരം ലഭിക്കുകയും ചെയ്ത സാഹചര്യത്തില്‍ അതു പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കുന്നുണ്ട്.
സമ്മേളങ്ങളില്‍ ര്‍മ്മത്തിലൂടെ മം കവരുന്ന ഡോ. റോയി തോമസ് 40 കഴിഞ്ഞാലുള്ള പ്രേമവും പ്രമേഹവും വിവരിച്ചത് ചിരിയുണര്‍ത്തി.
ആമുഖ പ്രസംഗം ടത്തിയ പ്രസ് ക്ളബ് ദേശീയ വൈസ് പ്രസിഡന്റ് ജോസ് കാടാപുറം മത്സരങ്ങള്‍ക്കിടയിലും ഒന്നിച്ചണിിരക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കാകുന്നത് പ്രത്യേക തയായി ചൂണ്ടിക്കാട്ടി. എം.സിയായിരുന്ന ാഷണല്‍ സെക്രട്ടറി വിന്‍സെന്റ് ഇമ്മാുവേല്‍ പ്രസ് ക്ളബ്ി ജങ്ങളില്‍ ിന്ന് ലഭിക്കുന്ന പിന്തുണയ്ക്ക് പ്രത്യേക അഭിവാദ്യമര്‍പ്പിച്ചു. അധ്യക്ഷത വഹിച്ച ാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു പ്രസ് ക്ളബ് അംഗങ്ങളുടെ സാഹോദര്യത്തിലാണ് ഈ സംഘട കെട്ടിപ്പെടുത്തിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. ഭിന്നതകള്‍ക്കോ താന്‍പോരിമകള്‍ക്കോ ഇതില്‍ സ്ഥാമില്ല. സ്വന്തം പണവും സമയവും ചെലവഴിച്ച് മാധ്യമ പ്രവര്‍ത്തം ടത്തുന്ന ഇവിടുത്തെ പ്രവര്‍ത്തകരുടെ അര്‍പ്പണബോധം തന്നെയാണ് പ്രസ് ക്ളബിന്റെ കൈമുതലും- ടാജ് മാത്യു ചൂണ്ടിക്കാട്ടി.
അവാര്‍ഡ് ജേതാക്കളെ ഡോ. കൃഷ്ണകിഷോര്‍, ജോസ് കാടാപുറം, ജോര്‍ജ് ജോസഫ് എന്നിവര്‍ പരിചയപ്പെടുത്തി. സമ്മേളത്തില്‍ പങ്കെടുക്കാന്‍ കാഡയില്‍ ിന്ന് എത്തിയ ഫൊക്കാാ പ്രസിഡന്റ് ജോണ്‍ പി. ജോണ്ി ഭാരവാഹികള്‍ പ്രത്യേക ന്ദി പറഞ്ഞു.
പ്രസ് ക്ളബ് ിയുക്ത പ്രസിഡന്റ് ശിവന്‍ മുഹമ്മ, അഡ്വൈസറി ബോര്‍ഡ് അംഗം ജോസ് കണിയാലി, ഫോമാ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, പ്രശസ്ത ശാസ്ത്രജ്ഞായ തോമസ് ജോണ്‍ കൊളക്കാട്ട്, മു തുരുത്തിക്കാടന്‍, മലയാള പത്രം എക്സിക്യൂട്ടീവ് എഡിറ്ററും ്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റുമായ ജേക്കബ് റോയി, റോക്ക്ലാന്റ് ലെജിസ്ളേറ്റര്‍ ഡോ. ആി പോള്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു.
അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണമായ 'ചലം' 1972-ല്‍ ആരംഭിച്ച ബിഷപ്പ് അച്ചോയ് മാത്യുവ്ി പ്രസ് ക്ളബിന്റെ വിശിഷ്ടാംഗത്വം പ്രസിഡന്റ് ടാജ് മാത്യു ല്‍കി.
Comments