You are Here : Home / News Plus

ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 21 വര്‍ഷം

Text Size  

Story Dated: Friday, December 06, 2013 05:20 hrs UTC

ബാബരി മസ്ജിദ് തകര്‍ത്തിട്ട് ഇന്നേക്ക് 21 വര്‍ഷം.എല്‍.കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി, കല്യാണ്‍ സിങ്, ഉമാഭാരതി, വിനയ് കത്യാര്‍, അശോക് സിംഗാള്‍ എന്നിവരടക്കമുള്ള ബി.ജെ.പി, വി.എച്ച്.പി നേതാക്കളാണ് കര്‍സേവകരോടൊപ്പം ബാബരി ധ്വംസനക്കേസിലെ പ്രധാനപ്രതികള്‍.രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമം 153 എ പ്രകാരവും, ദേശീയ അഖണ്ഡതക്ക് ഭംഗംവരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 153 ബി പ്രകാരവും കലാപമുണ്ടാക്കാനും സമാധാനാന്തരീക്ഷം തകര്‍ക്കാനും തെറ്റായ പ്രസ്താവനകള്‍ നടത്തുകയും ഊഹങ്ങള്‍ പടച്ചുണ്ടാക്കുകയും ചെയ്തതിന് 505ാം വകുപ്പ് പ്രകാരവുമാണ് ഈ നേതാക്കള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.