ചന്ദ്രശേഖരനെ കൊന്ന സി.പി.എമ്മിന്‍്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരായ വിധിയാണ് ടി.പി ചന്ദ്രശേഖരന് വധത്തിലെ ശിക്ഷാവധിയെന്ന്് ആര്.എം.പി നേതാവ് എന്‍.വേണു. ശിക്ഷാ പ്രഖ്യാപനത്തില്‍ തൃപ്തിയുണ്ടെങ്കിലും പ്രതികള്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ ലഭിച്ചില്ല എന്നും അതിനായി ഹൈകോടതിയയെ സമീപിക്കുമെന്നും വേണു പറഞ്ഞു.
Comments