അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജാമ്യാപേക്ഷ ഒക്ടോബര്‍ ഏഴിലേക്ക് മാറ്റി. കര്‍ണാടക ഹൈകോടതിയുടെ പ്രത്യേക ബെഞ്ചാണ് ജാമ്യഹരജി പരിഗണിച്ചത്. മറുപടി നല്‍കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
Comments