യുവതിയെ വെട്ടിനുറുക്കി കാര്‍ഡ് ബോർഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സഹോദരങ്ങളെയും പോലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ സരിത വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഏഴ് കഷണങ്ങളാക്കി മുറിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ജൂണ്‍ 21നാണ് മൃതദേഹം പെട്ടിലാക്കിയ നിലയില്‍ കണ്ടെത്തിയത്. എന്നാല്‍, കൊല്ലപ്പെട്ടയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പോലീസ് അന്വേഷണം നടത്തിയെങ്കിലും യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
Comments